Monday, April 23, 2018

മാധവിക്കുട്ടി - ഒരുനാൾ ഞാൻ



മാധവിക്കുട്ടി - ഒരുനാ ഞാ










ഒരുനാ ഞാനുപേക്ഷിച്ചുപോകും,
രാവിലത്തെ ചായയും
വാതില്ക്ക വച്ചെറ്റിവിടുന്ന പ്രണയവചനങ്ങളും
പിന്നെ നിന്റെ തളന്ന കാമവും കൊണ്ട്
എനിക്കു ചുറ്റും നീ പണിത കൊക്കൂ
ഒരുനാ ഞാനുപേക്ഷിച്ചു പോകും.
ഒരുനാ ഞാ ചിറകെടുക്കും,
വിമുക്തമായ പൂവിതളുകളെപ്പോലെ
പറന്നുനടക്കും,
എന്റെ പ്രിയനേ, നീയോ,
നീ ഒരു വേരിന്റെ ദയനീയമായ ശേഷിപ്പു മാത്രമായി
പിന്നി ഒരിരട്ടക്കട്ടിലി കിടക്കണം,
അഭിമാനഹീനനായി വ്യസനിക്കണം.
എന്നാ, പിന്നെയൊരുനാ
ഞാ മടങ്ങിവരും,
മിക്കവാറുമെല്ലാം നഷ്ടപ്പെട്ട്,
കാറ്റിനാ, മഴയാ, വെയിലാ മുറിപ്പെട്ട്,
മറ്റൊരുലാത്തലോ,
സ്വാതന്ത്ര്യത്തിന്റെ മറ്റൊരിടവേളയോ
ആഗ്രഹിക്കാ തോന്നാത്തത്ര
പ്രചണ്ഡാനന്ദത്താ മുറിപ്പെട്ട്...
മാംസമുതിന്ന്, സിരകളഴിഞ്ഞ്, ചോര വാന്ന്
വെറുമൊരെല്ലികൂടാണെന്റെ ലോകമെന്ന്
അന്നു ഞാ കാണും.
അപ്പോ കണ്ണുകളിറുക്കിയടച്ചു ഞാനഭയം തേടും,
മറ്റെങ്ങുമല്ലെങ്കി,
പരിഹാസം പരിചിതമായ നിന്റെ കൂട്ടി...


No comments:

Post a Comment

ശ്രീനാരായണ ഗുരു - യാത്ര ചോദിപ്പു ഞാൻ

  ശ്രീനാരായണ ഗുരു - യാത്ര ചോദിപ്പു ഞാൻ യാത്ര ചോദിപ്പു ഞാൻ മിത്രജനങ്ങളെ യാത്രചോദിപ്പു ഞാൻ നിങ്ങളോടായ് യാതനാപൂർണ്ണമീ ജീവിതത്തിൽ നിന്നും യാത്രയ...